A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ലിയനാര്‍ഡോ ഡാവിഞ്ചി


ഇറ്റലിയിലെ ഫ്ലോറന്‍സിനടുത്തുള്ള വിന്‍ചി ഗ്രമത്തില്‍ 1452 ഏപ്രില്‍
15-ന ലിയനാര്‍ഡോ ജനിച്ചു ധനികനായ നോട്ടറിയായിരുന്നു പിതാവ്
പിയോറോ ഡാ വിന്‍ചി അദേഹത്തിന് ഗ്രാമിണയായ ഒരു കര്‍ഷക
കന്യകയിലുണ്ടായ മകനാണ് ലിയനാര്‍ഡോ ആ വനിതയെ പിയെറോ
വിവാഹം കഴിച്ചിരുന്നില്ല കുലമഹിമയക്ക് ഇണങ്ങാത്തതയിരുന്നു കാരണം
പിയെറോയില്‍നിന്ന്‍ ഗര്‍ഭംധരിച്ച യുവതി പ്രസവിച്ച കുട്ടിയെ ഡാവിഞ്ചി
കുടുംബം ഏറ്റെടുത്തു വളര്‍ത്തി സമ്പത്തിന് നടുവിലാണ് ഡാവിഞ്ചി
വളര്‍ന്നത് മികച്ച വിദ്യാഭ്യാസം ലഭിച് കലയ്ക്കും സംഗിതത്തിനുംമിടയില്‍
വളര്‍ന്ന ലിയനാര്‍ഡോ ചിത്രകലയോടാണ് ആഭിമുഖൃം കാണിച്ചത്
ഫ്ലോറന്‍സിലെ അക്കാലത്തെ ഏറ്റവും പ്രശസ്ത ചിത്രകാരനും ശില്പിയുമായ അന്ദ്രിയ ഡെല്‍ വേറൊച്ചിയുടെ ശിഷ്യനായി 1446-ന്
അടുത്തായിരുന്നു അങ്ങനെ ഡാവിഞ്ചി ചിത്രകലയുടെ തന്ത്രങ്ങള്‍ പടിച്ചു
ഇത് അള്‍ത്താരചിത്രങ്ങളും പാനല്‍ചിത്രങ്ങള്‍ വരയ്ക്കലും മാര്‍ബിളിലും
വെങ്കലത്തിലും ശില്‍പങ്ങളണ്ടാക്കലിലുമാണ ഡാവിഞ്ചി പരിശിലനംനേടിയത്
1472-ല്‍ ഫ്ലോറന്‍സിലെ പ്രശസ്ത കലാകാരന്മാരുടെ വേദിയായ പെയിന്റെയ്സ് ഗില്‍ടില്‍ പ്രവേശനം കിട്ടിയെങ്കിലും വെരോച്ചിയുടെ
സഹായിയായിത്തന്നെ ഡാവിഞ്ചി തുടര്‍ന്നു.
പള്ളിയിലോ പൊതുസ്ഥപനത്തോ പ്രഭുഭവനങ്ങളിലോ ഒരു രചനയ്ക്കുള്ള
കരാര്‍ ലഭിക്കുന്നത് അക്കാലത്ത് ഒരു ശില്‍പിക്കോ ചിത്രകാരനോ കിട്ടുന്ന
അംഗികരമായിരുന്നു ഫ്ലോറന്‍സിലെ പലാസോ വെച്ചിയോ ചാപ്പലില്‍
ഒരു അള്‍ത്താരച്ചിത്രം ഡാവിഞ്ചിക്ക് കമ്മിഷന്‍ ലഭിച്ചു പഷേ അത് നടപ്പായില്ല ഇക്കാലത്ത് പല ചിത്രങ്ങളും ഡാവിഞ്ചി പാതിവഴിയില്‍ ഉപേഷിച്ചു ജോലി തീര്‍ക്കാതെ ഉപേഷിച്ചു പോകുന്നയാള്‍ എന്ന ചീത്തപ്പേര്
പതിയുകയും ചെയ്തു. ചിത്രകലയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല
ഡാവിഞ്ചിയുടെ പ്രതിഭ സംഗിതം,ശരിരശാസ്ത്രം,എഞ്ചിനിയറിംഗ്,ആയുധരൂപകല്‍പന, യന്ത്രരൂപകല്‍പന, ഗണിതം, വാസ്തുവിദ്യ തുടങ്ങിയ ഭിന്നരംഗങ്ങളില്‍
അത് വ്യപിച്ചിരുന്നു.
1842-ല്‍ മിലാനിലെ ഡ്യുക്കിനു കീഴില്‍ ഡാവിഞ്ചി ജോലിനേടി ആയുധങ്ങള്‍
മടക്കിയെടുക്കാവുന്ന പാലങ്ങള്‍, കപ്പലുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍
നേത്രത്യം നല്‍കിയത് ഡാവിഞ്ചിയായിരുന്നു
മിലാനില്‍വച്ചാണ് ഡാവിഞ്ചി തന്‍റെ അദ്യകാല ചിത്രങ്ങളില്‍ ഏറ്റവും
പ്രശസ്തമായ " ദ വിര്‍ജിന്‍ ഓഫ് ദ റോക്സ് വരച്ചത് " ഈ ചിത്രത്തിന്‍റെ
1498-ല്‍ ഡാവിഞ്ചി തന്‍റെ മാസ്റ്റര്‍പീസ് വരയ്ക്കാന്‍ ആരംഭിച്ചു
"ദ ലാസ്റ്റ് സപ്പര്‍ " 1498-ല്‍ ചിത്രം പുര്‍ത്തിയായി.
ഫ്രഞ്ചുകാര്‍ 1499-ല്‍ മിലാന്‍ കീഴടക്കിയതോടെ ഡാവിഞ്ചി ഫ്ലോറന്‍സിലെക്ക്
മടങ്ങി ഈ കാലഘട്ടത്തിലാണ് വിശ്യവിഖൃതമായ മോണാലിസയുടെ
പിറവി (1503-06) പാരിസിലെ ലൃൂര്‍വ് മൃുസിത്തിലാണ് ഈ ചിത്രം
സൂക്ഷിച്ചിരിക്കുന്നത് 77:53 സെമി വലിപ്പമുള്ള ഈ എണ്ണഛായാചിത്രം
പുഞ്ചിരിക്കുന്ന ഒരു ഇറ്റാലിയന്‍ വനിതയുടെതാണ് മാര്‍ക്യി ഡെല്‍ ഗിയോകോണ്‍ഡോ എന്ന ഫ്ലോറന്‍സുകാരന്‍ പ്രഭുവിന്‍റെ ഭാരൃയാണ്
ഈ ചിത്രത്തിന് മാത്രകയായത് എന്ന്‍ പറയപ്പെടുന്നു.
ഡാവിഞ്ചിക്ക് ഏറെ പ്രിയങ്കരമായിരുന്നു "മോണാലിസ"പര്‍വതങ്ങള്‍
നിറഞ്ഞ ഭൂഭാഗദൃശ്യത്തിന്‍റെ പശ്ചാതലത്തില്‍ വ്യംഗ്യമായ പുഞ്ചിരിയോടെ
ഇരിക്കുന്ന മോണാലിയെക്കുറിച്ച് ആയിരക്കണക്കിനു പേജുകള്‍ എഴുതപ്പെട്ടിട്ടുണ്ട് ലക്ഷകണക്കിനു മോണാലിസയുടെ പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട് കലാചരിത്രത്തിലും സാഹിതൃത്തിലും ഇന്നും മോണാലിസ
പ്രത്യഷപ്പെടുന്നു
1911-ഓഗസ്റ്റ്‌ 21-ന് പാരിസില്‍ നിന്ന്‍ മോണാലിസ മോഷ്ടിക്കപ്പെട്ടു
വിസെന്‍സോ പെറുജിയ എന്ന ഇറ്റലിക്കാരനായിരുന്നു മോഷ്ടാവ്
1913-ല്‍ ഫ്ലോറന്‍സില്‍ നിന്ന്‍ കേടുകുടാതെ ചിത്രം കണ്ടുകിട്ടി
മനുഷ്യശരിരഘടനയെക്കുറിച്ച് വിശദമായി പഠിച് നിരവധി ശരിരശാസ്ത്ര
ചിത്രങ്ങളും ഡാവിഞ്ചി വരച്ചു ശവശരിരങ്ങള്‍ പരിശോധിച് പഠിച്ചാണ്
അദേഹം ചിത്രങ്ങള്‍ തയാറാക്കിയത്
1492-ലെ "വിടൃുവിയന്‍ മാന്‍ "ആണ് ഡാവിഞ്ചിയുടെ അനാട്ടമി ചിത്രങ്ങളില്‍ ഏറ്റവും പ്രസിദധം
ഫ്രഞ്ച് ഗവര്‍ണറുടെ ക്ഷണപ്രകാരം 1506-ല്‍ ഡാവിഞ്ചി മിലാനിലെത്തി
ഫ്രഞ്ച് രാജാവ് ലൂയി പന്ത്രണ്ടാമന്‍ ഡാവിഞ്ചിയെ കൊട്ടാരം ചിത്രകാരനായി
പ്രഖൃപിച്ചു.
1514 മുതല്‍ 1516 വരെ റോമില്‍ പോപ്പ് ലിയോ പത്താമന്റെ സംരഷണയിലും ഡാവിഞ്ചി താമസിച്ചു ഈ കാലയളവുകളില്‍
എല്ലാം ശാസ്ത്രിയ പരിഷണങ്ങളും എഞ്ചിനിയറിങ്ങ് പദധതികളും
പൂര്‍ണവും അപൂര്‍ണവുമായ ചിത്ര -ശില്പ നിര്‍മ്മാണങ്ങളും
അദേഹം തുടര്‍ന്നു
1519-മെയ് രണ്ടിന് ആ ചിത്രകാരന്‍ ലോകത്തോട്